പുരസ്കാര വേദിയിൽ ഒരു രാജാവിനെപ്പോലെ ഞാനിരുന്നു. പ്രാസംഗികൻ എന്റെ സാഹിത്യത്തെ വാനോളം പ്രശംസിക്കുകയാണ്.
ഞാൻ മനസിൽ ഗൂഡമായി മന്ദഹസിച്ചു.
"ഹേ ,വിഡ്ഢികളേ ,ജീർണതക്കെതിരെ പ്രതികരിക്കുന്നതിനുള്ള എന്റെ ഭീരുത്വത്തിന് ഞാൻ നൽകിയിരിക്കുന്ന മൂടുപടം മാത്രമാണ് എന്റെ സാഹിത്യം!"
No comments:
Post a Comment